ഊതി കാച്ചുമ്പോൾ ഉരുകി
പോയത് തട്ടാന്റെ മനസ്സോ ?
ജീവന്റെ വിലയുള്ള പൊന്നോ ?
കനലുകൾക്കിടയിൽ അപ്രത്യക്ഷമായ
പൊന്നിനെ കണ്ണുനീരാൽ
തിരഞ്ഞു, ഇട നെഞ്ഞു പൊട്ടി
കുല ദൈവത്തെ വിളിച്ചു,
ഒടുവിൽ ഭാര്യയുടെ കെട്ടുതാലി
ഉരുക്കി പണ്ടം തീർത്തു
കൊടുത്തവൻ തട്ടാൻ .
പോയത് തട്ടാന്റെ മനസ്സോ ?
ജീവന്റെ വിലയുള്ള പൊന്നോ ?
കനലുകൾക്കിടയിൽ അപ്രത്യക്ഷമായ
പൊന്നിനെ കണ്ണുനീരാൽ
തിരഞ്ഞു, ഇട നെഞ്ഞു പൊട്ടി
കുല ദൈവത്തെ വിളിച്ചു,
ഒടുവിൽ ഭാര്യയുടെ കെട്ടുതാലി
ഉരുക്കി പണ്ടം തീർത്തു
കൊടുത്തവൻ തട്ടാൻ .